Tuesday, November 3, 2009

രാം‌മോഹന്‍ പാലിയത്ത്


















എന്റെ ടിം‌ബര്‍‌ലാന്റ് ബോട്ട് ഷൂസും
നിന്റെ കോലാപ്പുരികളും
എപ്പോളാണ്
നമ്മള്‍ വരല്ലേ എന്നു പ്രാര്‍‌ത്ഥിച്ച്
ഒരുമിച്ച് കിടക്കുക?

15 വായന:

ഏറുമാടം മാസിക said...

തൂവലല്ല
തുകലാണ് പ്രണയം

Kaithamullu said...

രണ്ടും രണ്ടായിട്ടല്ലെ ഒന്നിക്കുക?

എം പി.ഹാഷിം said...

പ്രണയം!!

നസീര്‍ കടിക്കാട്‌ said...

കാല്‍‌വിരലാല്‍ ചിത്രംവരച്ച കാലങ്ങളേ
തുകല്‍‌ചെരുപ്പുകളുടെ കാലമേ

ഒരു നുറുങ്ങ് said...

രണ്ടും തുകല്‍,ചേരും പടി ചേര്‍ത്തു
തുന്നിച്ചേര്‍ത്താലതു പിന്നെ
ശുദ്ധം,സ്ഫടികം പവിത്രം!

Cartoonist said...

ഗ്ക്ക്ഘ്ഖസിപ്യെര്‍മ്ക്ക്
ക്ല്നച്ജ്ക്ക്വ്ര്ജ്ക്ക്ര്ജ്ക്ക്ക്
ഇ2എഹ്വ്ല്മ്ക്മ്ക്ക്
ഹാ.. കവേ !

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

ചെരിപ്പുകൾ അടിമകൾ ആണ്. എപ്പോഴെങ്കിലും ഉടമ ഉപേക്ഷിച്ചിടുമ്പോൾ മാത്രമാണവയ്ക്കു സ്വാതന്ത്ര്യം. ഒന്നു പ്രണയിക്കണമെങ്കിൽപോലും.എപ്പോഴും ചവിട്ടടിയേറ്റു കിടക്കുന്ന ചെരിപ്പുകൾക്ക് ഊരിയിടപ്പെടുമ്പോഴും ഉടമയെ കാത്തു കിടക്കാൻ തന്നെ വിധി. അപരന്റെ സുഖഭോഗത്തിനു വേണ്ടി കഠിന വേദനകൾ കൊണ്ടു പുളയാൻ വിധി! ഇവിടെ അടിച്ചമർത്തപ്പെടുന്നവനെ ചെരുപ്പിലൂടെ പ്രതീകവൽക്കരിച്ചിരിയ്ക്കുന്നതായിക്കൂടി ഞാൻ വ്യാഖ്യാനിച്ചോട്ടെ! ഒരു തരത്തിൽ എല്ലാവരും അടിച്ചമർത്തപ്പെട്ടവർ. സബോർഡിനേറ്റുകൾ!

അനാഗതശ്മശ്രു said...

ഇരട്ടകള്‍ ഇരട്ടകളെ പ്രണയിച്ചു ഒരുമിച്ചു ശയിക്കുന്ന
തോലുരിയും കാലത്ത് ( തുകല്‍ അല്ലെങ്കില്‍ തുകില്‍ )
എന്നുത്തരം

ദേവസേന said...

ഒരിക്കലും വരല്ലേയെന്നു തന്നെയാവാം അവയുടെ പ്രാര്‍ത്ഥന.

ആശംസകള്‍

Kuzhur Wilson said...

കാലുകള്‍ ഇല്ലാതെ ഓടാന്‍ പറ്റുമായിരുന്നെങ്കില്‍ ഒളിച്ചോടാമായിരുന്നു.

അല്ലെങ്കില്‍ ചിറകുള്ള ചെരിപ്പുകള്‍ /ഹ / വീണ്ടും ഒരു രാം മാജിക്

grkaviyoor said...

കുറച്ചുവരികള്‍ കുറെ ഏറെ കാര്യങ്ങള്‍ പറഞ്ഞു കടന്നു പോയി കൊള്ളാം കവിക്ക്‌ ഭാവുഗങ്ങള്‍

സാല്‍ജോҐsaljo said...
This comment has been removed by the author.
സാല്‍ജോҐsaljo said...

എന്റേതെന്നും നിന്റേതെന്നും
വിളിക്കപ്പെടുന്നതിനും,
ഉരിഞ്ഞൂറയിടപെട്ടതിനും
വളരെ പണ്ടേ,
അവ ഒരു ശരീരമായിരുന്നു.

തൊ(പൊ)ലിഞ്ഞു പോയ
പ്രണയം.

Nice thought.

ശ്രീകുമാര്‍ കരിയാട്‌ said...

yes.
love is a SKIN DISEASE .

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ആനപ്പറമ്പ് (മൂന്ന് ) - ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം പോകാം...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP